പോളണ്ട് അതിര്‍ത്തിയിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍. യുക്രെയ്ൻ പൗരന്മാരെ മാത്രമെ അതിര്‍ത്തി കടത്തിവിടുന്നുള്ളൂ. കൊടുംതണുപ്പില്‍ സ്വന്തം ലഗേജുകളും പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് വിദ്യാര്‍ഥിയായ അസ്‌ലം പറഞ്ഞു. വിദേശികളോട് ക്രൂരമായാണ് യുക്രെയ്ൻ സേന പെരുമാറുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Post a Comment