കോളേജിലെ മുസ്‌ലിം പെൺകുട്ടികൾ ക്യാമ്പസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് അഴിച്ചതിന് പിന്നാലെയാണ് ഈ സംഭവമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഹിന്ദു സംഘടനകൾ ‘കാവി ഷാൾ പ്രചാരണം’ നടപ്പാക്കുന്നതിൽ നിന്ന് തടയാൻ പ്രിൻസിപ്പൽ വിഷയത്തിൽ ഇടപെട്ടു.
‘ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ചാൽ കോളേജിൽ പ്രവേശിക്കുന്നത് പൊലീസ് നിയന്ത്രിക്കുന്നു. അതുപോലെ, മുസ്ലീം വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് കോളേജുകളിൽ പ്രവേശിക്കാൻ പൊലീസ് വകുപ്പ് അനുവദിക്കരുത്,” സംഭവത്തോട് പ്രതികരിച്ച് ബജ്‌റംഗ്ദൾ ജില്ലാ സെക്രട്ടറി സുരേന്ദർ കോട്ടേശ്വർ പറഞ്ഞത് ഇങ്ങനെ.
Post a Comment