അതിനായി മുസഫറാബാദ് കമ്മിഷണറോട് ആവശ്യപ്പെടുകയാണ്. ഞങ്ങൾ കുട്ടികളോടൊപ്പം തെരുവിലാണുള്ളത്. എന്തെങ്കിലും സംഭവിച്ചാൽ ഉദ്യോഗസ്ഥരാണ് അതിന് ഉത്തരവാദികൾ.
പാക്ക് അധിനിവേശ കശ്മീരിലെ സ്വത്തുക്കൾ ഇന്ത്യയുടേയും സിഖുകാരുടേതുമാണെന്നാണ് മാലിക്കിന്റെ വാദം. വീട് തുറന്നുതരണം. അല്ലെങ്കിൽ ഇന്ത്യൻ സർക്കാരിന്റെ സഹായം തേടേണ്ടിവരും. ഇവരെ ഒരു പാഠം പഠിപ്പിക്കണം. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം വേണം. ഈ ക്രൂരതയിൽനിന്ന് ഞങ്ങളെ രക്ഷിക്കാൻ ഇന്ത്യയോട് അഭ്യർഥിക്കുകയാണ്. വിഡിയോയിൽ മാലിക് വസീം പറയുന്നു.
വിഡിയോ കാണാൻ..👇
إرسال تعليق