അവസാന നിമിഷമാണ് ഗതിമാറ്റാൻ തയ്യാറായത്. 19.4 നോട്ടായിരുന്നു ഈ സമയത്തും വേഗതയെന്നും റിപ്പോർട്ട് പറയുന്നു. മര്‍ക്കന്റൈല്‍ മറീന്‍ വിഭാഗമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് സർക്കാരിന് കൈമാറി. റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. കഴിഞ്ഞ വർഷം ഏപ്രില്‍ 21നാണ് ദുരന്തം ഉണ്ടായത്. ആറുപേർ മരിച്ചു. ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേമയം ബോട്ടുകളിൽ ട്രാക്കിങ് സംവിധാനം ഉറപ്പാക്കണമെന്ന് കേരളത്തോട് നിർദ്ദേശിച്ചിട്ടുമുണ്ട്.
വിഡിയോ കാണാൻ..👇
إرسال تعليق