മുസ്ലിം പെൺകുട്ടികളെ ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നതിൽ നിന്നും വിലക്കുന്ന സർക്കാർ നടപടി മുൻപ് കേരളത്തിൽ നിലനിന്നിരുന്ന ‘മുലക്കരം’ അഥവാ ബ്രെസ്റ്റ് ടാക്സിന് തുല്യമാണെന്ന് വനിതാ വിമോചന പാർട്ടി നേതാവ് ശബരിമല പറഞ്ഞു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ ആണ് ഹിജാബ് നിരോധനം കൊണ്ടുവന്നതെന്നും ഇവർ ആരോപിക്കുന്നു. ത്രിവർണ നിറമുള്ള ഹിജാബ് ധരിച്ചെത്തിയ സ്ത്രീകളും പെൺകുട്ടികളും കർണാടക സർക്കാരിനെതിരായ പ്രതിഷേധത്തിൽ അണിനിരന്നു.
إرسال تعليق