സഹപാഠിയും പബ്ജി പങ്കാളിയുമായ സുഹൃത്ത് തീവണ്ടി കയറി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചാണ് സംഭവം.
തുടര്‍ന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് മനസ്സിലായത്. ഭീഷണിവന്ന ഫോണിലേക്ക് തിരിച്ച് വിളിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഈ നമ്പറിന്റെ അവസാന ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ യെലഹങ്ക വിനായക് നഗര്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി. പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് കൗണ്‍സലിങ്ങും മുന്നറിയിപ്പും നല്‍കി വിട്ടു. കുട്ടിയുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
إرسال تعليق